കാൽ പന്ത് കളിയുടെ മാസ്മരിക ഭാവങ്ങൾ പീലിവിടർത്തിയാടിയ ന്യൂജേഴ്സി സ്റ്റേഡിയത്തിൽ സ്പെയിൻ കാളക്കൂറ്റന്മാർ അർജന്റീനയുടെ കോട്ടകൾ തകർത്തു.എക്ട്രാ ടൈമിൽ നേടിയ ഒരു ഗോളിനാണ് സ്പെയിൻ ലോകകപ്പിൽ മുത്തമിട്ടത്.
നിശ്ചിത 90 മിനിട്ടിലും ഇരു ടീമുകളും സമനില പാലിച്ചു .ഇതിനിടെ അർജന്റീന താരത്തിന് ചുവപ്പ് കാർഡും ലഭിച്ചു .ഇത് കളിയുടെ ഗതി തന്നെ തിരിച്ചു വിട്ടു.
120 മിനിറ്റ് നീണ്ട മത്സരത്തിൽ അവസാന പത്തു മിനിട്ടിൽ ഒരു ഗോളിന് അർജന്റീനയെ തോൽപ്പിച്ചായിരുന്നു സ്പെയിനിൻ്റെ ജയംപകരക്കാരനായി ഫെറാൻ ടോറസ് 106ആം മിനിറ്റിൽ സ്പെയിനിന്റെ വിജയഗോൾ നേടി